Skip to main content

സെപ്റ്റംബർ 23 സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനമായ ഇന്ന് മുതൽ ആരംഭിക്കുന്ന ദേശാഭിമാനി പത്ര പ്രചാരണ പ്രവർത്തനങ്ങളിൽ മുഴുവൻ സഖാക്കളും പങ്കെടുക്കുക

സെപ്റ്റംബർ 23 സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനമായ ഇന്ന് മുതൽ ആരംഭിക്കുന്ന ദേശാഭിമാനി പത്ര പ്രചാരണ പ്രവർത്തനങ്ങളിൽ മുഴുവൻ സഖാക്കളും പങ്കെടുക്കുക. ജനതാൽപ്പര്യത്തിനും വസ്തുതയ്‌ക്കും പ്രാധാന്യം നൽകുന്ന ‘ദേശാഭിമാനി’ ദിനപ്പത്രത്തിന് പുതിയ വരിക്കാരെ കണ്ടെത്തുന്ന പ്രവർത്തനങ്ങളിൽ പാർടിയുടെ എല്ലാ ഘടകങ്ങളും സജീവമായി പങ്കുചേരണം. യാഥാർഥ്യത്തെ നുണകൊണ്ട്‌ മറച്ച്‌ പുകമറ സൃഷ്ടിക്കുന്ന വലതുപക്ഷ മാധ്യമ കുത്തകകൾക്കിടയിൽ തലയുയർത്തിനിൽക്കുന്ന പത്രമാണ്‌ ദേശാഭിമാനി. വയനാട്‌ ദുരന്തപശ്ചാത്തലത്തിലും അർഹതപ്പെട്ട കേന്ദ്രസഹായത്തിന്‌ തടസ്സംനിൽക്കുന്ന തരത്തിൽ മാധ്യമങ്ങൾ ദുഷ്‌പ്രചാരണം നടത്തുമ്പോൾ ദേശാഭിമാനി പ്രചാരണം കൂടുതൽ അർഥവത്താകുന്നു. വരിക്കാരിൽ മലയാളത്തിലെ മൂന്നാമത്തെ പത്രവും വായനക്കാരുടെ വളർച്ചാനിരക്കിൽ ഐആർഎസ്‌ പ്രകാരം ഒന്നാമതുമാണ്‌ ദേശാഭിമാനി.

കൂടുതൽ ലേഖനങ്ങൾ

സഖാവ് അഴീക്കോടൻ രാഘവൻ ദിനത്തിൽ സഖാവ് കുത്തേറ്റു വീണ് രക്തസാക്ഷിത്വം വരിച്ച തൃശൂർ ചെട്ടിയങ്ങാടിയിലുള്ള സ്മൃതി മണ്ഡപത്തിൽ സിപിഐ എം അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു.

സെപ്റ്റംബർ 23 സഖാവ് അഴീക്കോടൻ രാഘവൻ ദിനത്തിൽ സഖാവ് കുത്തേറ്റു വീണ് രക്തസാക്ഷിത്വം വരിച്ച തൃശൂർ ചെട്ടിയങ്ങാടിയിലുള്ള സ്മൃതി മണ്ഡപത്തിൽ സിപിഐ എം അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു.

സെപ്റ്റംബർ 23 സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ, പയ്യാമ്പലം കടപ്പുറത്ത് സ. അഴീക്കോടൻ സ്മൃതിമണ്ഡപത്തിൽ സഖാക്കൾ അഭിവാദ്യം അർപ്പിച്ചു

സെപ്റ്റംബർ 23 സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ, പയ്യാമ്പലം കടപ്പുറത്ത് സ. അഴീക്കോടൻ സ്മൃതിമണ്ഡപത്തിൽ സഖാക്കൾ അഭിവാദ്യം അർപ്പിച്ചു.

മുതിർന്ന സിപിഐ എം നേതാവ് സഖാവ് എം എം ലോറൻസിന് മുഖ്യമന്ത്രി സ. പിണറായി വിജയൻ അന്ത്യാഭിവാദ്യം അർപ്പിച്ചു

മുതിർന്ന സിപിഐ എം നേതാവ് സഖാവ് എം എം ലോറൻസിന് മുഖ്യമന്ത്രി സ. പിണറായി വിജയൻ അന്ത്യാഭിവാദ്യം അർപ്പിച്ചു.

കോർപ്പറേറ്റ് ചൂഷണത്തിൻ്റെ രക്തസാക്ഷി അന്ന സെബാസ്റ്റ്യൻ്റെ വീട് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു

കോർപ്പറേറ്റ് ചൂഷണത്തിൻ്റെ രക്തസാക്ഷി അന്ന സെബാസ്റ്റ്യൻ്റെ വീട് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു. അദ്ദേഹം അന്നയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.