Skip to main content

ഏക സിവിൽ കോഡ് ലക്ഷ്യമിടുന്നത് മുസ്ലിംവിരുദ്ധത

ഏക സിവിൽ കോഡ് കൊണ്ടുവരുന്നതിലൂടെ മുസ്ലിംവിരുദ്ധതയാണ് ഭരണകൂടം മുന്നോട്ടുവയ്‌ക്കുന്നത്. കർണാടക തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോൽവിക്കു പിന്നാലെയാണ് ഏക സിവിൽകോഡ് മുന്നോട്ടുവയ്‌ക്കുന്നത്. ഇന്ത്യയെന്ന ബഹുസ്വര സമൂഹത്തിൽ ഈ നിയമം നടപ്പാക്കുന്നതിന് പരിമിതിയുണ്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇത്തരം നീക്കം. ഇത്‌ രാജ്യം ശിഥിലീകരിക്കപ്പെടാൻ ഇടയാക്കും. ദേശീയ പ്രസ്ഥാനത്തിന്റെ നന്മകളിൽ ഒരുപങ്കുമില്ലാത്ത സംഘപരിവാർ നയിക്കുന്ന ഭരണകൂടം മനുഷ്യത്വരഹിതമായാണ് പെരുമാറുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുകയല്ല, ഒന്നിപ്പിക്കുകയാണ് ഒരു ഭരണകൂടം ചെയ്യേണ്ടത്.

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.