Skip to main content

അദാനിയും മോദിയും രണ്ടു പേരല്ല, ഇരുമെയ്യാണെങ്കിലും ഒറ്റക്കരളാണ്!


ഇന്ത്യ കണ്ട ഏറ്റവും വലിയ ഓഹരി കുംഭകോണങ്ങളിൽ ഒന്നാണ് അദാനി കമ്പനികൾക്ക് മേൽ ആരോപിക്കപ്പെട്ടത്. അതിൽ അന്വേഷണം നടത്താൻ പോലും സർക്കാർ തയ്യാറാവുന്നില്ല. മാത്രമല്ല സാധാരണക്കാരായ ഇന്ത്യക്കാരുടെ ചെറിയ സമ്പാദ്യങ്ങൾ സൂക്ഷിച്ചിരിക്കുന്ന എൽഐസി, പ്രോവിഡന്റ് ഫണ്ട്, പെൻഷൻ ഫണ്ട് എന്നീ സ്ഥാപനങ്ങളെക്കൊണ്ട് മോദി സർക്കാർ അദാനി കമ്പനികളിൽ പണം നിക്ഷേപിക്കുകയാണ്.

ഇന്ത്യയിലെ സാധാരണക്കാരുടെ സാമ്പത്തിക ഭദ്രത തകർക്കുന്ന നടപടി ആണിത്.

 

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.